25 പേര്‍ മരണപ്പെട്ട സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ച പഞ്ചാബാണ്
പൊതു-സ്വകാര്യ മേഖലകളിലായി 5.93 കോടി ഗുളികകള്‍ ഇന്ത്യയുടെ പക്കലുണ്ട്. അടിയന്തിരമായി 3-കോടിയോളം ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന കാര്യം സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയതതായും കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്‍റ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി